Posts

Showing posts from February, 2018

കൊടുംകുറ്റവാളി 'സൈക്കോ ശങ്കര്‍' ജയിലില്‍ ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് ജീവനൊടുക്കി

Image
  ബംഗളൂരു (www.evisionnews.co): സൈക്കോ ശങ്കര്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ എം. ജയശങ്കര്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ആത്മഹത്യ ചെയ്തു. സീരിയല്‍ കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍ എന്നിവയുടെ പേരില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍. ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് ഇയാള്‍ ജയിലില്‍ ജീവനൊടുക്കിയത്. ജയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പ്പത്തിരണ്ടുകാരനായ സൈക്കോ ശങ്കര്‍ 15 കൊലപാതകങ്ങളിലും 30 ബലാത്സംഗ കേസുകളിലും പ്രതിയാണ്. പ്രധാനമായും ലൈംഗിക തൊഴിലാളികളെയായിരുന്നു ഇയാള്‍ ലക്ഷ്യം വച്ചിരുന്നത്.   സൈക്കോ ശങ്കര്‍ 2013 സെപ്റ്റംബര്‍ ഒന്നിന് പരപ്പന അഗ്രഹാര ജയില്‍ ചാടിയത് വലിയ വാര്‍ത്ത ആയിരുന്നു. പിന്നീട് രണ്ട് ദിവസത്തിനുശേഷം ഇയാളെ പൊലീസ് പിടികൂടി. ഈയടുത്ത കാലത്തും ജയില്‍ ചാടാന്‍ സൈക്കോ ശങ്കര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. Powered by Info News For You

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് മഹസര്‍ റിപോര്‍ട്ട്; സ്വത്തിടപാട് സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ്, രേഖകള്‍ നേരത്തെ തന്നെ ലഭിച്ചതായും അധികൃതര്‍

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2018)  കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് മഹസര്‍ റിപോര്‍ട്ട്. അതേസമയം കാസര്‍കോട്, കോഴിക്കോട് തുടങ്ങി പലസ്ഥലങ്ങളിലുമായി സ്വത്തിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ നേരത്തെ ലഭിച്ചിട്ടുണ്ടെന്നും ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കോഴിക്കോട് വിജിലന്‍സ് പ്രത്യേക സാമ്പത്തിക വിഭാഗം എസ് പി പി.കെ സുനില്‍ ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്നാണും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ ഉച്ചവരെയാണ് ജമാലിന്റെ കോട്ടിക്കുളം തിരുവക്കോളിയിലെ കുടുംബവീട്ടില്‍ കോഴിക്കോട് നിന്നെത്തിയ വിജിലന്‍സിന്റെ പ്രത്യേക സെല്ലിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഭാര്യാ മാതാവ് ടി.യു ഹാജിറയുടെ മെഡിക്കല്‍ ബില്ല്, ഡിസ്ചാര്‍ജ് ബില്ല്, ജമാലിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, കിടക്ക വാങ്ങിയ ബില്ല്, വഖഫ് ബോര്‍ഡിന്റെ 9 ഓഫീസ് നോട്ട് പേജ്, വിവാരകാശം വഴി ലഭ...

കടിഞ്ഞൂല്‍ പ്രസവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതിക്ക് അമിത രക്തസ്രാവം; ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിന്റെ സമയോചിതമായ ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2018)  കടിഞ്ഞൂല്‍ പ്രസവത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കു ശേഷം യുവതിക്ക് അമിത രക്തസ്രാവം. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിക്ക് ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിന്റെ സമയോചിതമായ ഇടപെടലും പരിചരണവും മൂലമാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ആംബലുന്‍സ് ഡ്രൈവറുടെ സേവനവും യുവതിയുടെ ജീവന്‍ രക്ഷിക്കുന്നതിന് സഹായകമായി. ചെര്‍ക്കള പാടി അതൃക്കുഴി സ്വദേശിയും കാസര്‍കോട് ടൗണിലെ ഓട്ടോഡ്രൈവറുമായ അനീഷിന്റെ ഭാര്യ കൂഡലിലെ അശ്വതിയാണ് (21) മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലെ പ്രസവ ചികിത്സാ കേന്ദ്രത്തില്‍ ഐസിയുവില്‍ കഴിയുന്നത്. രോഗിയെ എത്തിക്കാന്‍ അല്‍പം വൈകിയിരുന്നുവെങ്കില്‍ സ്ഥിതി അപകടാവസ്ഥയിലാകുമായിരുന്നുവെന്നാണ് മംഗളൂരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ 10.15 മണിയോടെയാണ് അശ്വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വൈകിട്ട് മൂന്നു മണിയോടെ അമിത രക്തസ്രാവം ഉണ്ടായത്. ഗൈനക്കോളജിസ്റ്റ് ഡോ. ശോഭയാണ് അശ്വതിയെ ചികിത്സ നടത്തിവന്നിരുന്നത്. ശോഭ അവധിയിലായതോടെ ആശുപത്രിയിലെ നഴ്‌സുമാരാണ് പ്രസവപരിചരണം നടത്തിയത്. രക്തം സ്രാവമുണ്ടായതോടെ ഓപ്പറേഷന്‍ തീയേറ്ററിലുണ...

സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണമെന്ന് വനിതാ കമ്മീഷന്‍

Image
തിരുവനന്തപുരം: (www.kvartha.com 28.02.2018)  സിനിമാ പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി നിര്‍ബന്ധമായും അച്ചടിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. നിര്‍ദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാല്‍ കുട്ടികളുമൊത്ത് സിനിമക്കെത്തുന്നവര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള രംഗങ്ങള്‍ കാണേണ്ടിവരുന്ന സാഹചര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്് കമ്മീഷന്റെ നടപടി. നിലവിലെ സെന്‍സര്‍ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും മാധ്യമ പരസ്യങ്ങളിലും സെന്‍സര്‍ കാറ്റഗറി വ്യക്തമാക്കണം. എന്നാല്‍, ഇത് നിര്‍മാതാക്കളും വിതരണക്കാരും ലംഘിക്കുന്ന അവസ്ഥയുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം സി ജോസഫൈന്‍ വ്യക്തമാക്കി. സിനിമക്ക് നല്‍കിയ സെന്‍സര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തവരുടെ മുമ്പാകെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തീയറ്ററുകളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. പത്തനംതിട്ട വാഴമുട്ടം കിഴക്ക് സ്വദേശി വി പി സന്തോഷ് കുമാറാണ് കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെന്‍സര്‍ ചട്ടങ്ങള്‍ സിനിമ സംവിധ...

50, 100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ല, സാധാരണക്കാര്‍ ദുരിതത്തില്‍

Image
ഇടുക്കി: (www.kvartha.com 28.02.2018) എഗ്രിമെന്റുകള്‍ പോലുള്ള ഇടപാടുകള്‍ക്ക് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്ന ചെറിയ മൂല്യമുള്ള മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. 100, 50 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമം നേരിടുന്നത്. എഗ്രിമെന്റുകള്‍, വാടകച്ചീട്ട്, വിവിധ സമ്മതപത്രങ്ങള്‍ എന്നിവയ്ക്ക് 200 രൂപയുടെ മുദ്രപത്രങ്ങളാണ് ആവശ്യം സര്‍ക്കാരിന്റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുതിന് മുദ്രപത്രങ്ങള്‍ക്കായി നിരവധി പേരാണ് സ്റ്റാമ്പ് വെന്‍ഡര്‍മാരുടെ ഓഫിസിലെത്തി മടങ്ങുന്നത്. സംസ്ഥാനത്തെ ട്രഷറികളില്‍ സ്‌റ്റോക്ക് തീര്‍ന്നതാണ് മുദ്രപത്ര ക്ഷാമത്തിനു കാരണം. അതേസമയം 100 രൂപയുടെ മുദ്രപത്രം ട്രഷറിയില്‍ സ്‌റ്റോക്ക് തീര്‍ന്നിട്ട് ഒരുമാസമായി. 50 രൂപയുടെ നാലു പത്രങ്ങള്‍ ഉപയോഗിച്ചാണ് 200 രൂപാ പേപ്പറിന്റെ ആവശ്യം നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയോടെ 50 ന്റെ പത്രങ്ങളുടെ സ്‌റ്റോക്കും തീര്‍ന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാവുകയായിരുന്നു. സര്‍ക്കാരില്‍നിന്നു സാമൂഹ്യക്ഷേമ പദ്ധതിയിലൂടെ ലഭിക്കേണ്ട നിരവധി ആനുകല്യങ്ങള്‍ക്ക് മുദ്രപത്രം നല്‍കാന്‍ സാധിക്കാത്തതിനാല്‍ സാ...

പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് നാവിഗന്റ് ഇന്ത്യ: ടെക്‌നോപാര്‍ക്കില്‍ പുതിയ കേന്ദ്രം തുറന്നു

Image
തിരുവനന്തപുരം: (www.kvartha.com 28.02.2018)  നാവിഗന്റ് ബി പി എം (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഭവാനി ബില്‍ഡിങ്ങില്‍ ആരംഭിച്ച പുതിയ കേന്ദ്രത്തിലൂടെ  തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.  ആരോഗ്യ പരിരക്ഷ, സാമ്പത്തിക സേവനം, സാങ്കേതിക പരിശീലനം എന്നീ മേഖലകളിലായി 800ല്‍ അധികം ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാവിഗന്റ് ഇന്ത്യ ക്യാമ്പസിന്റെ പുത്തന്‍ വിഭാഗമാണിത്. 2018 ഫെബ്രുവരി 27ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.ശശി തരൂര്‍ എം പിയാണ് അധ്യക്ഷത വഹിച്ചത്. നാവിഗന്റ് ഇന്ത്യ കണ്‍ട്രി ഹെഡ് മഹേന്ദ്ര സിംഗ് റാവത്ത് , ബി പി എം പരിശീലന മേധാവി  ബില്‍ ജോണ്‍സ് എന്നിവരും മുതിര്‍ന്ന നേതൃത്വ സംഘത്തിലെ അംഗങ്ങളും സന്നിഹിതരായിരുന്നു. പരമ്പരാഗതമായ പൂക്കളം, ശിങ്കാരി മേളം, കേരളീയ കലാരൂപങ്ങളായ  കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ് എന്നിവയെല്ലാമുള്‍പ്പെട്ട വര്‍ണാഭമായ ആഘോഷങ്ങളും ഉദ്ഘാടനത്തിന് മാറ്റ് കൂട്ടി. നഗര്‍കോവിലിലും, ടെക്‌നോപാര്‍ക്കിലെ പമ്പ, നിള, ഗംഗ എന്നിവിടങ്ങളിലേയും കേന്ദ്രങ്ങളിലാണ് നാവിഗന്റ് ഇന്ത്യ പ്രവര്‍ത്തിച്ചു വരുന്നത്. പുത്തന്‍ കേന്ദ്രം വഴി 1900 ജീവനക്കാ...

വ്യത്യസ്തരായ പാട്ടുകാരുമായി ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

Image
കൊച്ചി: (www.kvartha.com 28.02.2018)  പാടാനെത്തുന്നവരുടെ വ്യത്യസ്തത കൊണ്ട് എന്നും ശ്രദ്ധേയമാകുന്ന സംഗീത പരിപാടിയാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആഴ്ചതോറും നടക്കാറുള്ള ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്റെ 209 ാമത്തെ ലക്കത്തില്‍ പാടാനെത്തിയത് ശാസ്ത്രജരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ സി രാമചന്ദ്രന്‍, സിഎംഎഫ്ആര്‍ഐയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ഭുവനേശ്വറിലെ സെന്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്രഷ് വാട്ടര്‍ അക്വാ കള്‍ച്ചറിലെ മുന്‍ ഡയറക്ടറുമായ ഡോ. പി ജയശങ്കര്‍, ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥന്‍ എസ് ലക്ഷമണന്‍, ആകാശവാണി അനൗണ്‍സര്‍ രേണു പ്രകാശ്, ഒറിയന്റല്‍ ബാങ്ക് ഉദ്യോഗസ്ഥ രാജശ്രീ എന്‍ പ്രഭു എന്നിവരാണ് സംഗീത സാന്ത്വന പരിപാടി അവതരിപ്പിച്ചത്. സ്വര്‍ണ ഗോപുര നര്‍ത്തകീ ശില്‍പം..., എന്ന ഗാനത്തോടെ രാമചന്ദ്രനാണ് പരിപാടി തുടങ്ങിയത്. ശാസ്ത്രസാഹിത്യ പരിഷത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കു...

എംപിമാരുടെ പ്രാദേശിക വികസനപദ്ധതി; മണ്ഡലത്തില്‍ മുഴുവന്‍ തുകയും ചെലവഴിച്ചതായി പി കരുണാകരന്‍ എംപി

Image
കാസര്‍കോട്: (www.kvartha.com 28.02.2018)  എംപിമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും ചെലവഴിച്ചതായി പി കരുണാകരന്‍ എംപി അറിയിച്ചു. ഇതുവരെ ലഭിച്ച 12.5 കോടി രൂപ മണ്ഡലത്തിലെ 319 പ്രവര്‍ത്തികള്‍ക്കായി വിനിയോഗിച്ചു. ജില്ലയില്‍ എം പി ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 141 പ്രവര്‍ത്തികള്‍ നിര്‍വ്വഹണം നടന്നുവരുന്നതായും ഇതിനുളള പണം കേന്ദ്രസര്‍ക്കാരില്‍ നിന്നും അടിയയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു. പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ ബില്ലുകള്‍ തയ്യാറാക്കി നല്‍കുന്നതിനും പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ എംപി നിര്‍ദ്ദേശിച്ച പദ്ധതികളുടെ എസ്റ്റിമേറ്റ് മുന്‍ഗണനാടിസ്ഥാനത്തില്‍ തയ്യാറാക്കി നല്‍കുന്നതിന് ജില്ലാകളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ പ്ലാനിംഗ്  ഓഫീസര്‍ കെ എം സുരേഷ്, ഫിനാന്‍സ് ഓഫീ...

ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പ്: ആറാം തവണയും എം.എസ്.എഫ്- കെ.എസ്.യു സഖ്യത്തിന് ഉജ്വല വിജയം

Image
കാസര്‍േേകാട് (www.evisionnews.co): ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആറാംതവണയും എം.എസ്.എഫ് കെ.എസ്.യു സഖ്യത്തിന്‍ ഉജ്വല വിജയം. മുഴുവന്‍ സീറ്റുകളിലും വ്യക്തമായ ലീഡോടുകൂടിയാണ് മുന്നണി വിജയം കൊയ്തത്. ചെയര്‍മാനായി എം.എസ്.എഫിലെ ഷഫാന്‍ ന്യൂ ബേവിഞ്ച തെരഞ്ഞെടുക്കപ്പെട്ടു. ചെങ്കള പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസിഡണ്ടും ചെങ്കള പഞ്ചായത്ത് 16-ാം വാര്‍ഡ് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.എം മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ജനറല്‍ സെക്രട്ടറിയായി പി. അബ്ദുല്‍ ഖയ്യൂം (കെ.എസ്.യു), കെ.എസ്.ഐ.ടി.സിയായി അബ്ദുല്‍ മുനീസ് (എം.എസ്.എഫ്), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി മുഹമ്മദ് നുഅ്മാനുല്‍ ഹഖ് (എം.എസ്.എഫ്), മാഗസിന്‍ എഡിറ്റാറായി കെ.കെ മുഹമ്മദ് ബഷീര്‍ (എം.എസ്.എഫ്), സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി പി.പി ഇമാന്വല്‍ ശരത്ത് (കെ.എസ്.യു) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.   വിജയിച്ച പ്രവര്‍ത്തകര്‍ വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല വരെ പ്രകടനം നടത്തി. എം.എസ്.എഫ്- കെ.എസ്.യു നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുമോദന യോഗം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്ത...

കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Image
  കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കുമ്പള സുബ്ബയ്യക്കട്ട സ്വദേശി മഹ്മൂദാ (54)ണ് മരിച്ചത്. റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായ മഹമൂദ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്കില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ മഹമൂദിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉപ്പള നയാബസാറിലെ ഫ്ളാറ്റിലാണ് മഹ്മൂദും കുടുംബവും താമസം. ഭാര്യ: ബീഫാത്തിമ. മക്കള്‍: ഇനാസ്, അഫ്‌റ, മന്‍ഹ. Powered by Info News For You

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കണം: യൂത്ത് ലീഗ്

Image
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപ്പാസ് നിര്‍മിക്കണമെന്ന് പ്രസിഡണ്ട് വി.എം മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സമര്‍പ്പണം എക്‌സിക്യൂട്ടീവ് ക്യാമ്പ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തില്‍ ദിനേന വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പം മൂലം ഗതാഗത തടസം നേരിടുകയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഗതാഗത സൗകര്യത്തിനായും ദീര്‍ഘദൂര വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി ഗതാഗതം നടത്തുന്നതിനും ഒറ്റ ബൈപാസ് സംവിധാനം പോലുമില്ലാത്ത പ്രദേശമാണ് ജില്ലാ ആസ്ഥാനമായ കാസര്‍കോട്. മറ്റു ജില്ലകളില്‍ ഒന്നിലധികം ബൈപാസുകള്‍ നിലവിലുള്ളപ്പോള്‍ കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്തെ കീറി മുറിച്ച് ഫ്‌ളൈ ഓവര്‍ സാവിധാനത്തിലൂടെ ഗതാഗത പ്രശ്‌നം പരിഹരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത് നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതോടൊപ്പം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളായ കറന്തക്കാട് ജംഗ്ഷന്‍ മുതല്‍ നുള്ളിപ്പാടി വരെയുള്ള പ്രദേശങ്ങളെയും നിലവിലുള്ള വ്യാപാര സമുച്ചയങ്ങളെയും പുതിയ ബസ് സ്റ്റാന്റ് അടക്കമുള്ള സംവിധാനങ്ങളെയും...

സ്വപ്നങ്ങള്‍ക്ക് പുറകേ സഞ്ചരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി സ്റ്റേഫ്രീയുടെ 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' പ്രചാരണം

Image
കൊച്ചി: (www.kvartha.com 28.02.2018)  ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഉടമസ്ഥതയിലുള്ള മുന്‍നിര സാനിറ്ററി നാപ്കിന്‍ ബ്രാന്റായ സ്റ്റേഫ്രീയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' എന്ന പേരില്‍ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ജേതാവായ പി.വി സിന്ധുവുമായി ചേര്‍ന്നാണ് പ്രചാരണം. പിരീഡ്‌സിന്റെ കാലയളവില്‍ പോലും പെണ്‍കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിള്ള പരിശ്രമം നടത്തണം എന്ന ആഹ്വാനവുമായാണ് ഡ്രീംസ് ഓഫ് പ്രോഗ്രസ്' സംഘടിപ്പിക്കുന്നത്. ഹൈദരാബാദിലെ ഓക്‌സിലിയം ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍വെച്ച് പി.വി സിന്ധു പ്രചാരണത്തിന് തുടക്കം കുറിച്ചു. വിജയങ്ങള്‍ കൈവരിക്കുന്നതിനുള്ള യാത്രയില്‍ മെന്‍സസ് തനിക്ക് ഒരു തടസ്സമായിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. പിരീഡ്‌സ് കാലയളവിലും സ്വപ്നങ്ങള്‍ക്ക് പുറകേ നീങ്ങാന്‍ അവര്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടു. 'ഡ്രീംസ് ഓഫ് പ്രോഗ്രസ്' എന്ന പ്രചാരണം പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനുതകുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കഴിഞ്ഞ 50 വര്‍ഷമായി സ്റ...

സുഹൃത്തുമൊത്തു സഞ്ചരിക്കുന്നതിനിടെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് യുവതിക്ക് നേരെ യുവാക്കളുടെ അശ്ലീല പരാമര്‍ശം; ഭയന്ന് പിന്മാറാതെ സംഘത്തിലൊരാളുടെ കോളറിന് പിടിച്ച് കരണത്ത് ഒന്ന് പൊട്ടിച്ചു, പിന്നെ വലിച്ചിഴച്ച് തനിച്ച് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു

Image
ന്യൂഡല്‍ഹി: (www.kvartha.com 28.02.2018) സുഹൃത്തുമൊത്തു സഞ്ചരിക്കുന്നതിനിടെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് യുവതിക്ക് നേരെ യുവാക്കളുടെ അശ്ലീല പരാമര്‍ശം. എന്നാല്‍ ഭയന്ന് പിന്‍മാറാതെ തനിക്ക് നേരെ പരാമര്‍ശം നടത്തിയ സംഘത്തിനുനേരെ തിരിഞ്ഞ യുവതി അതിലൊരാളുടെ കരണത്ത് പൊട്ടിച്ചു. പിന്നീട് വലിച്ചിഴച്ച് തനിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. പശ്ചിമ ഡെല്‍ഹിയിലെ കോള്‍ ബാഗിലുള്ള ഗാഫര്‍ മാര്‍ക്കറ്റില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് സംഭവം. സുഹൃത്തിനൊപ്പം നടന്നുപോകുന്നതിനിടെയാണ് നാലഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘം യുവതിയെ പിന്തുടര്‍ന്ന് 'കമന്റടിച്ചത്'. യുവാക്കള്‍ അപമാനിക്കാന്‍ തുടങ്ങിയതോടെ അവരെ ഒഴിവാക്കാനായി അവളും സുഹൃത്തും ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി യാത്ര തുടരാന്‍ ശ്രമിച്ചു. എന്നാല്‍ യുവാക്കള്‍ സൈക്കിള്‍ റിക്ഷയെ പിന്തുടര്‍ന്ന് കമന്റടിച്ചു. ഇതോടെ രോഷാകുലയായ യുവതി റിക്ഷയില്‍ നിന്നിറങ്ങി സംഘത്തിലൊരാളെ പിടിച്ച് അടിക്കുകയായിരുന്നു. ഇതോടെ ആളുകള്‍ കൂടി. എന്നാല്‍ അതൊന്നും കാര്യമാക്കാതെ കമന്റടിച്ചവനെ വലിച്ചിഴച്ച് അവള്‍ സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സംഘത്തിനെതിരെ പരാതിയും നല്‍കി. ...

തെലുങ്കാനയില്‍ കാര്‍ തടഞ്ഞ് ഡ്രൈവറുടെയും സുഹൃത്തിന്റെയും കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് പണം കൊള്ളയടിച്ച സംഘത്തിലെ 3 പേര്‍ കാസര്‍കോട്ട് പിടിയില്‍; മുഖ്യസൂത്രധാരനടക്കം 3 പേരെ തിരയുന്നു

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2018)  തെലുങ്കാന വിക്റാബാദ് മൊമിന്‍പേട്ടില്‍ കാര്‍ തടഞ്ഞ് ഡ്രൈവറെയും സുഹൃത്തിനെയും കണ്ണില്‍ മുളകുപൊടി വിതറി പണം കൊള്ളയടിച്ച കേസില്‍ മൂന്നു പേര്‍ കാസര്‍കോട്ട് പിടിയിലായി. തെലുങ്കാനയില്‍ നിന്നെത്തിയ രണ്ട് സിഐമാരുടെയും എസ് ഐമാരുടെയും നേതൃത്വത്തിലുള്ള ആറ് പേരടങ്ങുന്ന പോലീസ് സംഘമാണ് മൂന്നു പേരെ വിദ്യാനഗറില്‍ വെച്ച് പിടികൂടിയത്. നെല്ലിക്കട്ടയിലെ ഫൈസല്‍ എന്ന പൈച്ചു, ചാര്‍ലി സത്താര്‍, മായിപ്പാടിയിലെ തമീം എന്നിവരെയാണ് തെലുങ്കാന പോലീസ് അറസ്റ്റു ചെയ്തത്. ചെര്‍ളടുക്കയിലെ മുനീര്‍, തിരുവനന്തപുരത്തെയും തൃശൂരിലെയും രണ്ട് യുവാക്കള്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. 2017 ജൂലൈ 11ന് രാത്രി 11 മണിയോടെയാണ് ചെമ്മനാട്ടെ ഇബ്രാഹിം ഖലീലിനെയും അണങ്കൂര്‍ സ്വദേശിയായ സുഹൃത്ത് അബ്ദുല്‍ സത്താറിനെയും ആക്രമിച്ച് സംഘം രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. എം പി 68 സി 0624 നമ്പര്‍ ടാറ്റ സഫാരി വാഹനത്തില്‍ മധ്യപ്രദേശില്‍ നിന്നും വരുമ്പോഴാണ് തെലുങ്കാനയിലെ വിക്റാബാദ് മൊമിന്‍പേട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. തെലുങ്കാനയിലെ അക്രമം നടന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ ഇബ്രാഹിമിന്റെ ...

സൗദിയില്‍ സൈന്യത്തില്‍ ചേരാന്‍ വനിതകള്‍ കൂട്ടമായെത്തി; സൈന്യത്തിലെടുക്കുന്നത് 25നും 35നും ഇടയില്‍ പ്രായമുള്ള യുവതികളെ, തീരുമാനം നടപ്പിലാക്കി രാജ്യം ചരിത്രം സൃഷ്ടിച്ചു

Image
സൗദി അറേബ്യ : (www.kvartha.com 28.02.2018) സൗദിയില്‍ സൈന്യത്തില്‍ ചേരാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവിറക്കിയതോടെ യുവതികള്‍ കൂട്ടമായെത്തി. 25നും 35നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് സൈന്യത്തിലെടുക്കുന്നത് . ഇത്തരം ഒരു തീരുമാനം നടപ്പിലാക്കി സൗദി ചരിത്രം സൃഷ്ടിച്ചിരിക്കയാണ്. 12 ഉപാധികളാണ് വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാനായി മുന്നോട്ടുവെച്ചിരിക്കുന്നത്. പ്രധാന നഗരങ്ങളിലെ പൊതു സുരക്ഷാ വിഭാഗത്തിലാകും വനിതകള്‍ക്ക് നിയമനം. 2030 പദ്ധതിയുടെ ഭാഗമായാണ് റിയാദ്, മക്ക, മദീന, ഖസീം, അസീര്‍, അല്‍ ബഹ എന്നീ പ്രവിശ്യകളിലാണ് വനിതാ സൈനികര്‍ക്ക് നിയമനം നല്‍കുക. ഇവിടെ പൊതു സ്വത്തിന്റെ സുരക്ഷാ മേല്‍നോട്ടമാകും ഇവര്‍ക്ക്. മാര്‍ച്ച് ഒന്നു വരെയാണ് ആദ്യ നിയമനങ്ങള്‍ക്ക് അപേക്ഷിക്കേണ്ട സമയം. സൈന്യത്തില്‍ ചേരാന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ഉപാധികളില്‍ ഒന്നാമത്തേത് അപേക്ഷകയും രക്ഷകര്‍ത്താവും സ്വദേശിയാകണം എന്നതാണ്. അപേക്ഷക 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാകണം. തൂക്കവും ഉയരവും ഹൈസ്‌കൂള്‍ ഡിപ്ലോമയും പ്രാഥമിക യോഗ്യതയില്‍ പെടും. കായിക ക്ഷമത, എഴുത്തു പരീക്ഷ അഭിമുഖം എന്നിവയും ഉപാധികളില്‍ പെടും....

കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Image
റിയാദ്:(www.kasargodvartha.com 28/02/2018) കാസര്‍കോട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. കുമ്പള സുബ്ബയ്യക്കട്ട സ്വദേശി മഹ് മൂദ് (54) ആണ് മരിച്ചത്. റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനാണ് മഹ് മൂദ്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മഹ് മൂദ് സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഉപ്പള നയാബസാറിലെ ഫ്‌ളാറ്റിലാണ് മഹ് മൂദും കുടുംബവും താമസം. ഭാര്യ: ബീഫാത്വിമ. മക്കള്‍: ഇനാസ്, അഫ്റ, മന്‍ഹ. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊) Keywords: News, Riyadh, Gulf, Death, Obituary, Accident, Hospital,Kasaragod native died in Riyadh Powered by Info News For You

പുരുഷ ബീജം നിറച്ച ബലൂണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ നേരെ ആക്രമണം

Image
ന്യൂഡല്‍ഹി: (www.kvartha.com 28.02.2018) ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പൊതു നിരത്തുകളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതരായി നടക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞദിവസം ഡെല്‍ഹിയില്‍ നടന്ന സംഭവം ഇതിന് ഉദാഹരണമാണ്. ഒരു കൂട്ടം യുവാക്കള്‍ പുരുഷ ബീജം നിറച്ച ബലൂണ്‍ ദേഹത്തേക്ക് എറിഞ്ഞു എന്ന ആരോപണവുമായി ഒരു വിദ്യാര്‍ത്ഥിനി രംഗത്തെത്തിയിരിക്കുകയാണ് . ഡെല്‍ഹിയില്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിദ്യാര്‍ത്ഥിനി ഇക്കാര്യം അറിയിച്ചത്. അമര്‍ കോളനി മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ പരിചയമില്ലാത്ത ഒരു സംഘം ബിജം നിറച്ച ബലൂണ്‍ ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 24 ന് ആണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ദേഹത്ത് തട്ടി പൊട്ടിയ ബലൂണിലെ ബീജം തന്റെ കറുത്ത പാന്റില്‍ ആയെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. എന്നാല്‍ തനിക്ക് ആദ്യം ഇതെന്താണെന്ന് മനസിലായില്ലെന്നും ഹോസ്റ്റലില്‍ എത്തിയപ്പോ...

ചുവന്ന പട്ടുടുത്ത് സുന്ദരിയായി ശ്രീദേവി; തങ്ങളുടെ പ്രിയ താരത്തെ അവസാനമായി കാണാന്‍ താരങ്ങളും ആരാധകരും

Image
മുംബൈ: (www.kvartha.com 28.02.2018) ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിക്ക് വിടചൊല്ലി മുംബൈ. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലെ പൊതുദര്‍ശനം അവസാനിച്ചു. തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒന്നു കാണാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിയത്. സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു. എത്തിയവരില്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുനിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്‌നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു അവിടെ എത്തിയ ജനപ്രവാഹം. ചലച്ചിത്ര താരങ്ങളുടെ വന്‍നിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. തബു, ഹേമ മാലിനി, ഇഷ ഡിയോള്‍, നിമ്രത് കൗര്‍, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സുസ്മിത സെന്‍, സോനം കപൂര്‍, ആനന്ദ് അഹൂജ, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകന്‍ ആദിത്യ താക്കറെ എന്നിവരും ആദാരാഞ്ജലി അര്‍പ്പിച്ചു. അജയ് ദേവ്ഗണ്‍, കജോള്‍...

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി മാഞ്ചി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു; ഇനി ലാലുപ്രസാദിന്റെ മഹാസഖ്യത്തിനൊപ്പം

Image
പട്‌ന: (www.kvartha.com 28.02.2018) ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) നേതാവുമായ ജിതന്‍ റാം മാഞ്ചി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. ഇനി മുതല്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനൊപ്പമാകും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയെന്നു മാഞ്ചി പ്രഖ്യാപിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസും മാഞ്ചിയെ മഹാസഖ്യത്തിലേക്കു സ്വാഗതം ചെയ്തു. ലാലുവിന്റെ മകനും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി ബുധനാഴ്ച രാവിലെ സ്വവസതിയില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എന്‍ഡിഎ വിടുന്നതായി മാഞ്ചി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജെഹാനാബാദില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി ജെഡിയുവിന് അനുവാദം നല്‍കിയതാണു മാഞ്ചിയുടെ പെട്ടെന്നുള്ള വിട്ടുപോക്കിനു കാരണമെന്നാണു വിവരം. ഇവിടെ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ മാഞ്ചിക്കു താല്‍പര്യമുണ്ടായിരുന്നു. ഇക്കാര്യം എന്‍ഡിഎ നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ജെഡിയുവിനു സീറ്റു നല്‍കാനായിരുന്നു മുന്നണി തീരുമാനം. ഇതോടെയാണു ബന്ധം വേര്‍പ്പെടുത്...

ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു, വിവാഹത്തില്‍ പങ്കെടുത്തത് പനിയുടെ അസ്വസ്ഥതകളോടെ; സുഹൃത്ത് പിങ്കി റെഡ്ഡിയുടെ വെളിപ്പെടുത്തല്‍

Image
മുംബൈ: (www.kvartha.com 28.02.2018) ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിക്ക് ഇന്ത്യയില്‍ നിന്നും പോകുമ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് പിങ്കി റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. മരണകാരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ശ്രീദേവിയുടെ ബാല്യകാലം മുതലുള്ള സുഹൃത്ത് പിങ്കി റെഡ്ഡി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ശാരീരിക അസ്വസ്ഥതകളോടെയാണ് ശ്രീദേവി ബോണികപൂറിന്റെ ബന്ധു മോഹിത് മാര്‍വയുടെയും അന്തര മോത്തിവാലയുടെയും വിവാഹ ചടങ്ങുകള്‍ക്കായി പോയത്. ദുബൈയിലേക്ക് പോയ ദിവസം രണ്ടുപേരും തമ്മില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. പനി കാരണമുള്ള അസ്വസ്ഥതകളാല്‍ താരം വിഷമിക്കുന്നുണ്ടായിരുന്നു. ആന്റി ബയോട്ടിക്കുകളും കൊണ്ടു പോയിരുന്നു. കടുത്ത ക്ഷീണത്തിലായിരുന്നു ശ്രീദേവി വിവാഹചടങ്ങുകളില്‍ പങ്കെടുത്തതെന്നും പിങ്കി വ്യക്തമാക്കി. ഫെബ്രുവരി 24 ന് സഞ്ജയ് കപൂറായിരുന്നു താരത്തിന്റെ മരണം സംബന്ധിച്ച ആദ്യ സ്ഥിരീകരണം നടത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാല്‍ താരം മുങ്ങിമരിക്കുകയായിരുന്നുവെന്ന് തിങ്കളാഴ്ച ദുബൈ പോലീസ് വ്യക്തമാക്കി. ഹോട്ടല...

പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി തടവിലാക്കി; ചുമത്തിയിരിക്കുന്നത് പത്തു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റം

Image
ഇറാന്‍ : (www.kvartha.com 28.02.2018) പൊതുസ്ഥലത്ത് ഹിജാബ് ഊരി പ്രതിഷേധിച്ച 35 ഓളം യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി തടവിലാക്കി. പത്തു വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിയമം നിര്‍ബന്ധമാക്കിയതിനെതിരെ പൊതുസ്ഥലത്ത് ശിരോവസ്ത്രം ഉപേക്ഷിച്ച് പ്രതിഷേധിച്ചതിനാണ് യുവതികളെ ശിക്ഷിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റിലായ ഇവര്‍ക്ക് കസ്റ്റഡിയില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നതായും മനുഷ്യാവകാശ സംഘടനയായ 'ആംനസ്റ്റി ഇന്റര്‍നാഷണല്‍' പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിനു ശേഷം ശരീരത്തില്‍ അജ്ഞാത വസ്തു കുത്തിവെച്ചുവെന്നും നിര്‍ബന്ധിത ശിരോവസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്തുക എന്ന സര്‍ക്കാരിന്റെ പ്രതിഷേധാര്‍ഹ നയത്തിന്റെ ഭാഗമാണ് ഇവരുടെ അറസ്‌റ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ മുടിയും ശരീരവും പുറത്തുകാണിക്കാന്‍ പാടില്ലെന്ന കര്‍ശന നിയമവും ഇറാനില്‍ ചുമത്തിയിരുന്നു. (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാ...

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, കോടതി സ്വമേധയാ കേസെടുത്തു, അന്വേഷണത്തിന് അമിക്കസ് ക്യൂറി

Image
കൊച്ചി:(www.kasargodvartha.com 28/02/2018) അട്ടപ്പാടിയില്‍ ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് മധു എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. അന്വേഷണത്തിന് അമിക്കസ് ക്യൂറിയെ നിയോഗിച്ചുകൊണ്ട് ഉത്തരവിട്ടു.  കേസിനെ സംബന്ധിച്ച് അന്വേഷണത്തെ കുറിച്ചുള്ള റിപോര്‍ട്ട് സര്‍ക്കാര്‍ സമര്‍പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പിക്കുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. മധുവിന്റെ മാനസികാവസ്ഥ കൂടി പരിഗണിക്കണമെന്നും അറ്റോര്‍ണി പറഞ്ഞു. അഡ്വ.ദീപക് ആണ് അമിക്കസ് ക്യൂറി. കേസ് സര്‍ക്കാരിനെതിരെയല്ലെന്നും അട്ടപ്പാടിയില്‍ നടന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കേസെടുത്തുകൊണ്ട് കോടതി പറഞ്ഞു. ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ ചുമതലയുള്ള ഹൈക്കോടതിയിലെ ജസ്റ്റീസ് സുരേന്ദ്ര മോഹന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വിശപ്പടക്കാന്‍ കാടിറങ്ങിയ മധു ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ചു എന്നാരോപിച്ച് മര്‍ദ്ദിച്ചത്. കാടിനുള...

മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനെതിരെ പ്രൊഫ. ജോസഫ് വര്‍ഗീസിന്റെ ഒറ്റയാള്‍ പോരാട്ടം; കേരളത്തിലെ രൂപതകള്‍ക്കുമുന്നില്‍ പ്രതിഷേധിക്കും, നീതിക്കുവേണ്ടിയുള്ള യാത്ര കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ

Image
കാസര്‍കോട്: (www.kasargodvartha.com 28.02.2018)  കേരളത്തിലെ മെത്രാന്മാരുടെ ഭൂമി കുംഭകോണത്തിനും സാമ്പത്തിക ചൂഷണത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രൊഫസര്‍ ഡോ. ജോസഫ് വര്‍ഗീസിന്റെ വാര്‍ത്താ സമ്മേളനം. ഇന്ത്യാ രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞ് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന കേരളത്തിലെ മെത്രാന്മാരുടെ കപട മുഖം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് ഈ സമരമെന്നും ലക്ഷ്യം കാണുന്നതു വരെ ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ബുധനാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് വര്‍ഗീസ് വ്യക്തമാക്കി. ഭൂമി കുംഭകോണം ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പില്‍ വരുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്ലക്കാര്‍ഡുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് ജോസഫ് വര്‍ഗീസ് പറഞ്ഞു. അതിന് മുന്നോടിയായാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. എല്ലാ ജില്ലകളിലെയും അതിരൂപതകള്‍ക്കു മുന്നില്‍ ഈ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം പ്രകടിപ്പിക്കും. വിശ്വാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ഇ...

സ്ഥാനാര്‍ത്ഥി സര്‍ക്കാര്‍ ജോലിയെ തുടര്‍ന്ന് രാജിവെച്ചു; ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച, ഇടഞ്ഞുനില്‍ക്കുന്ന സി പി ഐ, സി പി എമ്മിന് വെല്ലുവിളി

Image
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2018)  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ മടിക്കൈ അമ്പലത്തുകര വാര്‍ഡില്‍ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഈ വാര്‍ഡില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഈ വാര്‍ഡില്‍ മെമ്പറായിരുന്ന യമുന രാഘവന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മടിക്കൈ പഞ്ചായത്തിലെ ഏഴും അജാനൂര്‍ പഞ്ചായത്തിലെ രണ്ടും വാര്‍ഡുകള്‍ ഉള്‍പ്പെട്ട അമ്പലത്തുകര വാര്‍ഡില്‍ 14 ബൂത്തുകളിലായാണ് ബുധനാഴ്ച വോട്ടിംഗ് നടക്കുക. ആകെ 10,212 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. കഴിഞ്ഞ തവണ 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യമുനാ രാഘവന്‍ വിജയിച്ചത്. തൊട്ടടുത്തുളള എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിക്ക് 2000 വോട്ടും യുഡിഎഫിന് 400 വോട്ടും മാത്രമാണ് ലഭിച്ചത്. ഇക്കുറി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മടിക്കൈയിലെ ഓമനയും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ ശോഭനയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സുശീലയും ജനവിധി തേടുന്നുണ്ട്. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച ഓമന സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, ശോഭന ബിജെപി ജില്ല...

200 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള പ്ലോട്ടുകളില്‍ മഴക്കുഴി നിര്‍ബന്ധമാക്കി

Image
തിരുവനന്തപുരം: (www.kvartha.com 27.02.2018)  200 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണവും 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള മഴക്കുഴികള്‍ നിര്‍ബന്ധമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. ഭൂഗര്‍ഭ ജലവിതാനം സംരക്ഷിക്കാനും വരള്‍ച്ചയെ പ്രതിരോധിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.  100 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. മഴക്കുഴികളും മഴവെള്ള സംഭരണികളും മെയ് 31 നകം കെട്ടിട ഉടമ സ്ഥാപിക്കണം. നഗരസഭ സെക്രട്ടറിമാര്‍ അടക്കമുള്ള ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ഇവ പരിശോധിച്ച് എല്ലാ മാസവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ജില്ലയില്‍ ജലസുരക്ഷ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജലസുരക്ഷാ പദ്ധതിക്കായി മാസ്റ്റര...

ന്യൂനപക്ഷ വേട്ട: ഭരണ കൂട ഭീകരതയുടെ ഇസ്ലാ മോഫോബിക് വേർഷൻ; യൂത്ത് ലീഗ്

Image
കൊല്ലമ്പാടി :(www.evisionnews.co) ഇസ്ലാമിക പ്രബോധനം ഏറ്റവും വലിയ കുറ്റമായി ചിത്രീകരിക്കുന്ന നിലവിലുള്ള സാഹചര്യത്തിൽ എം.എം. അക്ബറിന്റെ അറസ്റ്റിലൂടെ ഒരു പൗരന്റെ മൗലികാവകാശത്തിനും ഇസ്ലാമിക പ്രബോധനത്തിനുമെതിരെ ഉയരുന്ന വെല്ലുവിളിയാണ് സംജാതമായിരിക്കുന്നതെന്ന് യൂത്ത് ലീഗ് കൊല്ലമ്പാടി ശാഖ കമ്മിറ്റി  പ്രവർത്തക കൺവെൻഷനിൽ  അഭിപ്രായപ്പെട്ടു. മത പ്രബോധകരെ തീവ്രവാദികളാക്കാനുള്ള പിണറായി സർക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് എം.എം അക്ബറിന്റെ അറസ്റ്റ്.കേന്ദ്രം ഭരിക്കുന്ന സംഘ് പരിവാറിനെ പോലെ തന്നെ സംസ്ഥാന സർക്കാറും പെറുമാറുകയാണെങ്കിൽ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയരുക തന്നെ ചെയ്യുമെന്നും ഇത്തരം നടപടികളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ അരാജകത്വം സൃഷ്ടിച്ചു അതു വഴിയുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സി.പി.എം ന്റെയും ബിജെപിയുടെയും ലക്ഷ്യമെന്നും യോഗം കൂട്ടിച്ചേർത്തു. യോഗത്തിൽ ശാഖ പ്രസിഡണ്ട് ഖലീൽ വീറ്റു അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ജലീൽ അണങ്കൂർ ഉദ്ഘാടനം ചെയ്തു. ശാഖ ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. നിസാം വലിയ വളപ്പ്, ഖലീൽ ശൈഖ, നിസാർ കൊല്ലമ്പാടി, റൗഫ് കൊല്ലമ്പാടി...

തന്നെ ട്രോളുന്നവര്‍ ആരാണെന്ന് കേരള ജനത മനസ്സിലാക്കണമെന്ന് കുമ്മനം

Image
കൊച്ചി:  ട്രോളന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പുറത്തുവരുന്ന ട്രോളുകള്‍ക്ക് പിന്നീല്‍ രാഷ്ട്രീയ വിരോധമാണെന്നും, രാഷ്ട്രീയമായി മേലാളന്‍മാരാണെ്ന്ന കരുതുന്നവരാണ് ഇതിന് പിന്നിലെന്നും കുമ്മനം തുറന്നടിച്ചു. ഇങ്ങനെ ചെയ്യുന്നവര്‍ കരുതുന്നത് രാഷ്ട്രീയമായി അവര്‍ മേലാളന്‍മാരാണെന്നും താനുള്‍പ്പെടെയുള്ളവര്‍ കീഴാളന്‍മാരാണെന്നുമാണ്. എന്നാല്‍ ഇവര്‍ ചെയ്യുന്നത് എത്ര തരം താണ പ്രവര്‍ത്തിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കണമെന്നും കുമ്മനം വ്യക്തമാക്കി. മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും ഒരു ചിത്രമാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്. ഇത് ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രതികരണവുമായി കുമ്മനം രംഗത്തെത്തിയിരിക്കുന്നത്. ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്;എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥി

Image
കോട്ടയം: (www.evisionnews.co)ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം ഏകാഭിപ്രായത്തില്‍ ഉറച്ചെന്നാണ് സൂചന. നാലു തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണു മുരളി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തന്ത്രങ്ങളൊരുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പു ചുമതല നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അഭിമാന പ്രശ്നമായാണു കോണ്‍ഗ്രസ് കാണുന്നത്.ചെങ്ങന്നൂരില്‍ എം. മുരളിയെ നിര്‍ത്തിയാലാണു ജയസാധ്യതയെന്നും ബിജെപിക്കു കിട്ടാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകള്‍ മുരളിക്കു ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടൂന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുമായി പ്രാദേശിക നേതൃത്വം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണു വിവരം. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ അനുമതിയും കേരള നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. എം മുരളി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം മുരളി യുഡിഎഫ് സ്ഥാന...

മഞ്ചേരിയില്‍ പീഡനശ്രമം തടയുന്നതിനിടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Image
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാടോടി ദമ്പതികളുടെ മകള്‍ക്കാണ് വെട്ടേറ്റത്. അയൂബ് എന്നയാളാണ് കുഞ്ഞിനെ വെട്ടിയതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് അയൂബ് മകളെ ആക്രമിച്ചതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അയൂബിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Powered by Info News For You

കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപവാസം

Image
കണ്ണൂര്‍: (www.kvartha.com 27.02.2018)  കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി ഇരകളുടെ ഉപവാസം ആരംഭിച്ചു. ശുഐബ് വധത്തെ തുടര്‍ന്ന് കെ സുധാകരന്‍ അക്രമത്തിനെതിരെ സമരം നടത്തുമ്പോഴാണ് ഏറെക്കാലം സുധാകരന്റെ സന്തതസഹചാരിയായിരുന്ന മാറോളി പ്രശാന്ത് ബാബു കണ്ണൂരില്‍ ഉപവാസം തുടങ്ങിയത്. സുധാകരന്റെ വാക്ക് കേട്ട് അക്രമങ്ങളില്‍ പങ്കെടുത്തവരും പരിക്കേറ്റവരും പ്രശാന്ത് ബാബുവിനൊപ്പം കണ്ണൂരില്‍ ഉപവാസം നടത്തുന്നുണ്ട്. ഏറെക്കാലം കണ്ണൂര്‍ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു ഡിസിസി പ്രസിഡന്റുമായിരുന്നു. നാലുവര്‍ഷത്തോളം സുധാകരന്റെ ഡ്രൈവറായും പ്രശാന്ത് ബാബു ജോലി സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റായിരുന്നപ്പോഴും അതിനുശേഷവും കണ്ണൂരില്‍ കെ സുധാകരന്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും പല സംഭവങ്ങളിലും കെ സുധാകരന്‍ നടത്തിയ ഗൂഢാലോചനകളും നേരത്തെ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. സിപിഐ എം നേതാവ് ഇ പി ജയരാജനെ കൊലപ്പെടുത്താന്‍ സുധാകരന്റെ കണ്ണൂരുള്ള വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടത്തിയിട്ടുള്ളതെന്നും പ്രശാന്ത് ബാബു വ്യക്തമാക്കിയിരുന്നു. Keywords:  Kannur, Kerala, K.Sudhakaran, Murder, Congress, CPM,...

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

Image
ചേളാരി: (www.kvartha.com 27.02.2018)  2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തര പേപ്പര്‍ പരിശോധനക്ക് മുഅല്ലിമുകള്‍ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. മെയ് അഞ്ച് മുതല്‍ എട്ട് വരെ എട്ട് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക. നന്തി ദാറുസ്സലാം അറബിക് കോളജ്, സി എം മെമ്മോറിയല്‍ അശ്അരിയ്യ കോളജ് മടവൂര്‍, യമാനിയ്യ അറബിക് കോളജ് കുറ്റിക്കാട്ടൂര്‍, ജാമിഅ നൂരിയ്യ അറബിക് കോളജ് പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളജ് തിരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട്, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടക്കുക. അപേക്ഷാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്. File Photo നിര്‍ദ്ദിഷ്ട ഫോറം www.samastha.info എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി 673636 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. Keywords:  Kerala, Malappuram, News, Examination, Religion, Sama...

വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടകയ്ക്ക് കിരീടം

Image
ന്യൂഡല്‍ഹി: (www.kvartha.com 27.02.2018)  വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടക കിരീടം നേടി. ഫൈനലില്‍ ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ നേടിയ 90 റണ്‍സാണ് കര്‍ണാടകയ്ക്ക് 41 റണ്‍സിന്റെ വിജയവും കിരീടവും സമ്മാനിച്ചത്. 79 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സറുകളുമടങ്ങിയതായിരുന്നു അഗര്‍വാളിന്റെ ഇന്നിംഗ്‌സ്. കര്‍ണാടകയ്ക്ക് വേണ്ടി രവികുമാര്‍ സമര്‍ത് (48), പവന്‍ ദേശ്പാണ്ഡെ (49) എന്നിവരും തിളങ്ങി. വാലറ്റത്ത് ശ്രേയസ് ഗോപാല്‍ നേടിയ 31 റണ്‍സാണ് സ്‌കോര്‍ 250 കടത്തിയത്. മയാങ്ക് അഗര്‍വാളാണ് ഫൈനലിലെ താരം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 45.5 ഓവറില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. എന്നാല്‍ വിജയപ്രതീക്ഷയുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയുടെ പ്രകടനം 46.3 ഓവറില്‍ 212 റണ്‍സില്‍ അവസാനിച്ചു. വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വര്‍ പൂജാര ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല. 127 പന്തുകളില്‍ 10 ഫോറും ഒരു സിക്‌സറുമടക്കം 94 റണ്‍സ് നേടി ഒമ്പതാമനായാണ് പൂജാര പുറത്തായത്. എന്നാല്‍ സൗരാഷ്ട്ര നിരയില്‍ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല. Keywords...

കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി

Image
കൊച്ചി: (www.kvartha.com 27.02.2018)  കായല്‍ കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യയുടെ അപ്പീല്‍ തള്ളി. തദ്ദേശ ട്രൈബ്യൂണല്‍ ആണ് അപ്പീല്‍ തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മിച്ചെന്നായിരുന്നു പരാതി. ബോട്ട് ജെട്ടി പൊളിക്കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. Keywords:  Kerala, Kochi, News, Jayasurya, Case, land, Ernakulam, Lake encroachment case: Jayasurya's appeal dismissed Powered by Info News For You

കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍, ദുബൈ പോലീസും അന്വേഷണം ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി

Image
തിരുവനന്തപുരം: (www.kvartha.com 27.02.2018)  കരിപ്പുര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൊള്ളയ്ക്ക് അറുതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. യാത്രക്കാരുടെ സുരക്ഷക്കായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യാത്രക്കാരുടെ ബാഗുകളില്‍ നിന്നു വിലപിടിപ്പുള്ള വസ്തുക്കള്‍ പലതും മോഷണം പോകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സിസിടിവി ക്യാമറകളും മറ്റു സുരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മഞ്ഞളാംകുഴി അലിയുടെ ഉപക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പരാതികളുടെ അടിസ്ഥാനത്തില്‍ വിമാനത്താവള ഡയറക്ടര്‍, മാനേജര്‍, സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍, എയര്‍ ട്രാവല്‍ കമ്പനി ഉദ്യോഗസ്ഥര്‍, കരിപ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ദുബൈ പോലീസും അന്വേഷണം ഊര്‍ജിതമാക്കി വരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. Keywords:  Kerala, Thiruvananthapuram, Karipur, Karipur Airport, Customs, Kozhikode, Malappuram, Police, Robb...