Dr. Muhammad Kunhi no more | ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ. എ എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു
കാസർകോട്: (www.kasargodvartha.com) മൈസുറു സിഎസ്‌ഐആർ - സെൻട്രൽ ഫുഡ് ടെക്നോളജികൽ റിസർച് ഇൻസ്റ്റിറ്റ്യൂടിലെ (CSIR-CFTRI) റിട. സീനിയർ സയന്റിസ്റ്റ് ആനബാഗിലു അശോക് നഗർ റോഡിലെ ആഇശ കോടേജിലെ ഡോ. എ എ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു.
ഫുഡ് ബയോടെക്‌നോളജി, എൻവയോൺമെന്റൽ ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, റീകോമ്പിനന്റ് ഡിഎൻഎ ടെക്‌നോളജി, എൻസൈമോളജി, ഫുഡ് അനാലിസിസ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ ഗവേഷണത്തിലും അധ്യാപനത്തിലും ഡോ. മുഹമ്മദ് കുഞ്ഞി സജീവമായിരുന്നു.
കാസർകോട് സിപിസിആർഐ, ഖത്വർ സെൻട്രൽ ഫുഡ് ലബോറടറി - ദോഹ, ഖത്വർ യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട് ഫോർ ബയോടെക്നോളജികൽ സ്റ്റഡീസ് - ലൻഡൻ, കാസർകോട് പീസ് പബ്ലിക് സ്‌കൂൾ, കാസർകോട് എംപി ഇന്റർനാഷനൽ അകാഡമി തുടങ്ങിയയിടങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ശമീം കുഞ്ഞി.
മക്കൾ: ബശീർ, നസീം സുൽത്വാന, ഡോ. നജ്‌മ രെഹാന.
മരുമക്കൾ: കരീം (ഗോൾഡൻ ഫർണിചർ), ജശ്മീർ (ഖത്വർ).
സഹോദരി: റുഖിയ.
ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Top-Headlines, Death, Obituary, Teacher, Research, CPCRI, Nellikunnu, Dr. AA Muhammad Kunhi of Anabagilu passed away.
Powered by Info News For You
ഫുഡ് ബയോടെക്‌നോളജി, എൻവയോൺമെന്റൽ ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, റീകോമ്പിനന്റ് ഡിഎൻഎ ടെക്‌നോളജി, എൻസൈമോളജി, ഫുഡ് അനാലിസിസ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ ഗവേഷണത്തിലും അധ്യാപനത്തിലും ഡോ. മുഹമ്മദ് കുഞ്ഞി സജീവമായിരുന്നു.
കാസർകോട് സിപിസിആർഐ, ഖത്വർ സെൻട്രൽ ഫുഡ് ലബോറടറി - ദോഹ, ഖത്വർ യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട് ഫോർ ബയോടെക്നോളജികൽ സ്റ്റഡീസ് - ലൻഡൻ, കാസർകോട് പീസ് പബ്ലിക് സ്‌കൂൾ, കാസർകോട് എംപി ഇന്റർനാഷനൽ അകാഡമി തുടങ്ങിയയിടങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ: ശമീം കുഞ്ഞി.
മക്കൾ: ബശീർ, നസീം സുൽത്വാന, ഡോ. നജ്‌മ രെഹാന.
മരുമക്കൾ: കരീം (ഗോൾഡൻ ഫർണിചർ), ജശ്മീർ (ഖത്വർ).
സഹോദരി: റുഖിയ.
ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Top-Headlines, Death, Obituary, Teacher, Research, CPCRI, Nellikunnu, Dr. AA Muhammad Kunhi of Anabagilu passed away.
Powered by Info News For You


Comments
Post a Comment