മദ്യമൊഴുകില്ല; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്‍ട്രോള്‍ റൂം ഉടന്‍

കാസര്‍കോട്: (www.kasargodvartha.com 03.12.2018) ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ജില്ലയില്‍ വ്യാജമദ്യം, ചാരായം, സ്പിരിറ്റ് എന്നിവയുടെ ഉത്പ്പാദനവും കടത്തും വര്‍ദ്ധിക്കുന്നത് തടയാന്‍ എക്സൈസ് തീവ്രയത്ന എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂമും, കാസര്‍കോട്/ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സും  ഡിസംബര്‍ അഞ്ചു മുതല്‍ ആരംഭിക്കും.

പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- എക്സൈസ് ടോള്‍ ഫ്രീ നമ്പര്‍- 155355. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ്- 04994 257060
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്ഗ് -0467 2204125
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട്-04994 255332
എക്സൈസ് സര്‍ക്കിള്‍ ഓഫീസ് വെള്ളരിക്കുണ്ട്-0467 2245100
എക്സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം -0467 2283174
എക്സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്ഗ് -0467 2204533
എക്സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോട് -04994 257541
എക്സൈസ് റെയിഞ്ച് ഓഫീസ് കുമ്പള-04998 213837
എക്സൈസ് റെയിഞ്ച് ഓഫീസ് ബന്തഡുക്ക-04994 205364
എക്സൈസ് റെയിഞ്ച് ഓഫീസ് ബദിയടുക്ക-04994 261950



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Excise, Raid, 24 hours Control room ready for Open
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?